This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ണീര്‍പ്പന്തല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തണ്ണീര്‍പ്പന്തല്‍= വഴിപോക്കര്‍ക്ക് വെള്ളം കുടിക്കാനുള്ള സ്ഥലം. കേര...)
 
വരി 1: വരി 1:
=തണ്ണീര്‍പ്പന്തല്‍=
=തണ്ണീര്‍പ്പന്തല്‍=
-
വഴിപോക്കര്‍ക്ക് വെള്ളം കുടിക്കാനുള്ള സ്ഥലം. കേരളത്തില്‍ ഇവ തണ്ണീര്‍പ്പന്തല്‍ എന്നാണറിയപ്പെടുന്നത്. വഴിയമ്പലങ്ങള്‍ ദാഹമക റ്റാനും വിശ്രമിക്കാനും ഇടം നല്കുന്നുവെങ്കില്‍ തണ്ണീര്‍പ്പന്തലുകള്‍ ദാഹമകറ്റാന്‍ മാത്രമുള്ള വഴിയോര സംവിധാനമാണ്. വഴിയമ്പലങ്ങളിലും തണ്ണീര്‍പ്പന്തലുകള്‍ ഉണ്ടായിരിക്കും. പൊതുവേ വഴിയമ്പലങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് താത്്ക്കാലിക തണ്ണീര്‍പ്പന്തലുകള്‍ നിര്‍മിക്കുന്നത്. താത്ക്കാലികമായ ഓലപ്പന്തലുകളാണിവ. ഇവിടെ ദാഹമകറ്റാനുള്ള ജലവും പാനീയങ്ങളും വില്ക്കുകയല്ല, സൌജന്യമായി നല്കുകയായിരുന്നു പതിവ്. പച്ചവെള്ളം പോലെതന്നെ തണ്ണീര്‍പ്പന്തലുകളിലെ പ്രധാന വിഭവമായിരുന്നു സംഭാരം അഥവാ 'മോരുംവെള്ളം'. മോരും വെള്ളവും ചേര്‍ത്ത് അതില്‍ നാരകത്തില, ഉപ്പ്, മുളക് എന്നിവയും കൂട്ടിയാണ് തണ്ണീര്‍പ്പന്തലുകളിലൂടെ ജനങ്ങള്‍ക്ക് വെള്ളം നല്കിയിരുന്നത്. തണ്ണീര്‍പ്പന്തലിലെ മോരുംവെള്ളത്തില്‍ പലപ്പോഴും മോര് പേരിനു മാത്രമുണ്ടായിരിക്കും എന്നുള്ളതുകൊണ്ടാകണം കൊഴുപ്പില്ലാത്തത്, കട്ടിയില്ലാത്തത് തുടങ്ങിയ അര്‍ഥങ്ങളില്‍ 'മോരുവെള്ളം' എന്ന പ്രയോഗവും നിലവില്‍ വന്നത്.
+
വഴിപോക്കര്‍ക്ക് വെള്ളം കുടിക്കാനുള്ള സ്ഥലം. കേരളത്തില്‍ ഇവ തണ്ണീര്‍പ്പന്തല്‍ എന്നാണറിയപ്പെടുന്നത്. വഴിയമ്പലങ്ങള്‍ ദാഹമകറ്റാനും വിശ്രമിക്കാനും ഇടം നല്കുന്നുവെങ്കില്‍ തണ്ണീര്‍പ്പന്തലുകള്‍ ദാഹമകറ്റാന്‍ മാത്രമുള്ള വഴിയോര സംവിധാനമാണ്. വഴിയമ്പലങ്ങളിലും തണ്ണീര്‍പ്പന്തലുകള്‍ ഉണ്ടായിരിക്കും. പൊതുവേ വഴിയമ്പലങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് താത്്ക്കാലിക തണ്ണീര്‍പ്പന്തലുകള്‍ നിര്‍മിക്കുന്നത്. താത്ക്കാലികമായ ഓലപ്പന്തലുകളാണിവ. ഇവിടെ ദാഹമകറ്റാനുള്ള ജലവും പാനീയങ്ങളും വില്ക്കുകയല്ല, സൗജന്യമായി നല്കുകയായിരുന്നു പതിവ്. പച്ചവെള്ളം പോലെതന്നെ തണ്ണീര്‍പ്പന്തലുകളിലെ പ്രധാന വിഭവമായിരുന്നു സംഭാരം അഥവാ 'മോരുംവെള്ളം'. മോരും വെള്ളവും ചേര്‍ത്ത് അതില്‍ നാരകത്തില, ഉപ്പ്, മുളക് എന്നിവയും കൂട്ടിയാണ് തണ്ണീര്‍പ്പന്തലുകളിലൂടെ ജനങ്ങള്‍ക്ക് വെള്ളം നല്കിയിരുന്നത്. തണ്ണീര്‍പ്പന്തലിലെ മോരുംവെള്ളത്തില്‍ പലപ്പോഴും മോര് പേരിനു മാത്രമുണ്ടായിരിക്കും എന്നുള്ളതുകൊണ്ടാകണം കൊഴുപ്പില്ലാത്തത്, കട്ടിയില്ലാത്തത് തുടങ്ങിയ അര്‍ഥങ്ങളില്‍ 'മോരുവെള്ളം' എന്ന പ്രയോഗവും നിലവില്‍ വന്നത്.
വഴിയോരത്ത് തണ്ണീര്‍പ്പന്തലുകള്‍ കെട്ടി സഞ്ചാരികളുടെ ദാഹമകറ്റുന്നത് ഒരു പുണ്യകര്‍മമായി പണ്ട് കരുതിയിരുന്നു. അതിനാല്‍ യാത്രയെന്നാല്‍, കാല്‍നടയാത്ര മാത്രമായിരുന്ന കാലത്ത് കേരളത്തിലെ വഴിയോരങ്ങളില്‍ ധാരാളം തണ്ണീര്‍പ്പന്തലുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഈ 'ജലദാനം' ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു മാത്രമാണ് നിലനില്ക്കുന്നത്.
വഴിയോരത്ത് തണ്ണീര്‍പ്പന്തലുകള്‍ കെട്ടി സഞ്ചാരികളുടെ ദാഹമകറ്റുന്നത് ഒരു പുണ്യകര്‍മമായി പണ്ട് കരുതിയിരുന്നു. അതിനാല്‍ യാത്രയെന്നാല്‍, കാല്‍നടയാത്ര മാത്രമായിരുന്ന കാലത്ത് കേരളത്തിലെ വഴിയോരങ്ങളില്‍ ധാരാളം തണ്ണീര്‍പ്പന്തലുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഈ 'ജലദാനം' ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു മാത്രമാണ് നിലനില്ക്കുന്നത്.

Current revision as of 06:48, 21 ജൂണ്‍ 2008

തണ്ണീര്‍പ്പന്തല്‍

വഴിപോക്കര്‍ക്ക് വെള്ളം കുടിക്കാനുള്ള സ്ഥലം. കേരളത്തില്‍ ഇവ തണ്ണീര്‍പ്പന്തല്‍ എന്നാണറിയപ്പെടുന്നത്. വഴിയമ്പലങ്ങള്‍ ദാഹമകറ്റാനും വിശ്രമിക്കാനും ഇടം നല്കുന്നുവെങ്കില്‍ തണ്ണീര്‍പ്പന്തലുകള്‍ ദാഹമകറ്റാന്‍ മാത്രമുള്ള വഴിയോര സംവിധാനമാണ്. വഴിയമ്പലങ്ങളിലും തണ്ണീര്‍പ്പന്തലുകള്‍ ഉണ്ടായിരിക്കും. പൊതുവേ വഴിയമ്പലങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് താത്്ക്കാലിക തണ്ണീര്‍പ്പന്തലുകള്‍ നിര്‍മിക്കുന്നത്. താത്ക്കാലികമായ ഓലപ്പന്തലുകളാണിവ. ഇവിടെ ദാഹമകറ്റാനുള്ള ജലവും പാനീയങ്ങളും വില്ക്കുകയല്ല, സൗജന്യമായി നല്കുകയായിരുന്നു പതിവ്. പച്ചവെള്ളം പോലെതന്നെ തണ്ണീര്‍പ്പന്തലുകളിലെ പ്രധാന വിഭവമായിരുന്നു സംഭാരം അഥവാ 'മോരുംവെള്ളം'. മോരും വെള്ളവും ചേര്‍ത്ത് അതില്‍ നാരകത്തില, ഉപ്പ്, മുളക് എന്നിവയും കൂട്ടിയാണ് തണ്ണീര്‍പ്പന്തലുകളിലൂടെ ജനങ്ങള്‍ക്ക് വെള്ളം നല്കിയിരുന്നത്. തണ്ണീര്‍പ്പന്തലിലെ മോരുംവെള്ളത്തില്‍ പലപ്പോഴും മോര് പേരിനു മാത്രമുണ്ടായിരിക്കും എന്നുള്ളതുകൊണ്ടാകണം കൊഴുപ്പില്ലാത്തത്, കട്ടിയില്ലാത്തത് തുടങ്ങിയ അര്‍ഥങ്ങളില്‍ 'മോരുവെള്ളം' എന്ന പ്രയോഗവും നിലവില്‍ വന്നത്.

വഴിയോരത്ത് തണ്ണീര്‍പ്പന്തലുകള്‍ കെട്ടി സഞ്ചാരികളുടെ ദാഹമകറ്റുന്നത് ഒരു പുണ്യകര്‍മമായി പണ്ട് കരുതിയിരുന്നു. അതിനാല്‍ യാത്രയെന്നാല്‍, കാല്‍നടയാത്ര മാത്രമായിരുന്ന കാലത്ത് കേരളത്തിലെ വഴിയോരങ്ങളില്‍ ധാരാളം തണ്ണീര്‍പ്പന്തലുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഈ 'ജലദാനം' ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു മാത്രമാണ് നിലനില്ക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍