This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടന്നിരിക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടന്നിരിക്കല്‍ == ഋഗ്വേദികളായ തൃശൂര്‍, തിരുനാവായ എന്നീ യോഗക...)
(കടന്നിരിക്കല്‍)
 
വരി 4: വരി 4:
ഋഗ്വേദികളായ തൃശൂര്‍, തിരുനാവായ എന്നീ യോഗക്കാര്‍ കടവല്ലൂര്‍ ക്ഷേത്രത്തില്‍ വച്ചു നടത്തിവന്നിരുന്ന അന്യോന്യത്തിലെ അഥവാ വേദോച്ചാരണമത്സരത്തിലെ ഉയര്‍ന്ന പരീക്ഷ. ഉന്നതസ്ഥാനത്തേക്കു കടന്നുചെന്നിരിക്കല്‍ എന്നാണ്‌ ശബ്‌ദാര്‍ഥം. മത്‌സരങ്ങള്‍ക്കുള്ള വിഷയങ്ങളായ വാരമിരിക്കുക, ജട ചൊല്ലുക, രഥ ചൊല്ലുക എന്നിവയില്‍ രഥയിലെ പ്രയോഗവിശേഷങ്ങളെ ആസ്‌പദമാക്കി ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ്‌ "കടന്നിരിക്കലും' "വലിയ കടന്നിരിക്കലും'. "വലിയകടന്നിരിക്ക'ലില്‍ വിജയിയാകുന്ന വേദിയന്‌ സമുദായത്തില്‍ ഏറ്റവും മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.
ഋഗ്വേദികളായ തൃശൂര്‍, തിരുനാവായ എന്നീ യോഗക്കാര്‍ കടവല്ലൂര്‍ ക്ഷേത്രത്തില്‍ വച്ചു നടത്തിവന്നിരുന്ന അന്യോന്യത്തിലെ അഥവാ വേദോച്ചാരണമത്സരത്തിലെ ഉയര്‍ന്ന പരീക്ഷ. ഉന്നതസ്ഥാനത്തേക്കു കടന്നുചെന്നിരിക്കല്‍ എന്നാണ്‌ ശബ്‌ദാര്‍ഥം. മത്‌സരങ്ങള്‍ക്കുള്ള വിഷയങ്ങളായ വാരമിരിക്കുക, ജട ചൊല്ലുക, രഥ ചൊല്ലുക എന്നിവയില്‍ രഥയിലെ പ്രയോഗവിശേഷങ്ങളെ ആസ്‌പദമാക്കി ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ്‌ "കടന്നിരിക്കലും' "വലിയ കടന്നിരിക്കലും'. "വലിയകടന്നിരിക്ക'ലില്‍ വിജയിയാകുന്ന വേദിയന്‌ സമുദായത്തില്‍ ഏറ്റവും മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.
-
തുലാം 30ന്‌ ആരംഭിക്കുന്ന പരീക്ഷകള്‍ ഒരാഴ്‌ചയോളം നീണ്ടുനില്‍ക്കാറുണ്ടായിരുന്നു. സന്ധ്യാവന്ദനം കഴിഞ്ഞ്‌ "അന്തിമുടിഞ്ഞതിഌ' ശേഷമാണ്‌ പരീക്ഷകള്‍ ആരംഭിച്ചിരുന്നത്‌. രാത്രിയുടെ അന്ത്യയാമത്തോളം ചിലപ്പോള്‍ നീണ്ടുപോകാറുമുണ്ട്‌. മത്സരത്തിഌശേഷം വിഭവസമൃദ്ധമായ അത്താഴസദ്യയും പതിവുണ്ടായിരുന്നു. നോ: കടവല്ലൂര്‍ അന്യോന്യം
+
തുലാം 30ന്‌ ആരംഭിക്കുന്ന പരീക്ഷകള്‍ ഒരാഴ്‌ചയോളം നീണ്ടുനില്‍ക്കാറുണ്ടായിരുന്നു. സന്ധ്യാവന്ദനം കഴിഞ്ഞ്‌ "അന്തിമുടിഞ്ഞതിനു‌' ശേഷമാണ്‌ പരീക്ഷകള്‍ ആരംഭിച്ചിരുന്നത്‌. രാത്രിയുടെ അന്ത്യയാമത്തോളം ചിലപ്പോള്‍ നീണ്ടുപോകാറുമുണ്ട്‌. മത്സരത്തിനു‌ശേഷം വിഭവസമൃദ്ധമായ അത്താഴസദ്യയും പതിവുണ്ടായിരുന്നു. നോ: കടവല്ലൂര്‍ അന്യോന്യം

Current revision as of 07:59, 30 ജൂലൈ 2014

കടന്നിരിക്കല്‍

ഋഗ്വേദികളായ തൃശൂര്‍, തിരുനാവായ എന്നീ യോഗക്കാര്‍ കടവല്ലൂര്‍ ക്ഷേത്രത്തില്‍ വച്ചു നടത്തിവന്നിരുന്ന അന്യോന്യത്തിലെ അഥവാ വേദോച്ചാരണമത്സരത്തിലെ ഉയര്‍ന്ന പരീക്ഷ. ഉന്നതസ്ഥാനത്തേക്കു കടന്നുചെന്നിരിക്കല്‍ എന്നാണ്‌ ശബ്‌ദാര്‍ഥം. മത്‌സരങ്ങള്‍ക്കുള്ള വിഷയങ്ങളായ വാരമിരിക്കുക, ജട ചൊല്ലുക, രഥ ചൊല്ലുക എന്നിവയില്‍ രഥയിലെ പ്രയോഗവിശേഷങ്ങളെ ആസ്‌പദമാക്കി ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ്‌ "കടന്നിരിക്കലും' "വലിയ കടന്നിരിക്കലും'. "വലിയകടന്നിരിക്ക'ലില്‍ വിജയിയാകുന്ന വേദിയന്‌ സമുദായത്തില്‍ ഏറ്റവും മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.

തുലാം 30ന്‌ ആരംഭിക്കുന്ന പരീക്ഷകള്‍ ഒരാഴ്‌ചയോളം നീണ്ടുനില്‍ക്കാറുണ്ടായിരുന്നു. സന്ധ്യാവന്ദനം കഴിഞ്ഞ്‌ "അന്തിമുടിഞ്ഞതിനു‌' ശേഷമാണ്‌ പരീക്ഷകള്‍ ആരംഭിച്ചിരുന്നത്‌. രാത്രിയുടെ അന്ത്യയാമത്തോളം ചിലപ്പോള്‍ നീണ്ടുപോകാറുമുണ്ട്‌. മത്സരത്തിനു‌ശേഷം വിഭവസമൃദ്ധമായ അത്താഴസദ്യയും പതിവുണ്ടായിരുന്നു. നോ: കടവല്ലൂര്‍ അന്യോന്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍